''ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമയ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപൊകുന്നതിനെയാണു മനുഷ്യ ജീവിതം എന്നു പരയുന്നതെങ്കില്‍ പ്രിയപെട്ടവളേ, മനുഷ്യനായി പിറന്നതില്‍ എനിക്കു അഭിമാനിക്കാന്‍ ഒന്നുമില്ല.....''

സുഭാഷ് ചന്ദ്രന്‍ (മനുഷ്യന് ഒരു ആമുഖം)

Wednesday, August 19, 2015

അന്നും ഇന്നും

അദ്യമൊക്കെ ഭക്തിയുടെകൂടെ ശുദ്ധമായ സംഗീതമാണു അവതരിപ്പിച്ചിരുന്നതു, അതു കേൾക്കുമ്പൊൾ ഉള്ളിൽ താനെ ഭക്തി വന്നു നിറയും. എന്നാൽ ഇപ്പൊഴത്തെ  ഭക്തിസാന്ദ്രമെന്നു പറയപ്പെടുന്ന സംഗീതം കേൾക്കുമ്പോൾ  കണ്ണും കാതും മൂടികെട്ടി അന്ധകാരത്തിൽ ചെന്നിരിക്കേണ്ട അവസ്ഥയാണു.. 

No comments:

Post a Comment